ചാണകം വെറും ചാണകമല്ല; ആഗോളതലത്തിൽ ചാണകത്തിനു പ്രിയമേറുന്നു
|

ചാണകം വെറും ചാണകമല്ല; ആഗോളതലത്തിൽ ചാണകത്തിനു പ്രിയമേറുന്നു

ഗൾഫ് രാജ്യങ്ങൾ വൻതോതിൽ ചാണകം ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ, കാർഷിക വിപ്ലവത്തിന്റെ പുതിയ സാധ്യതകൾ ആണ് ഇന്ത്യയിൽ തുറന്നിരിക്കുന്നത്. എണ്ണസമ്പന്നമായ പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ പരമ്പരാഗത കാർഷിക സമ്പത്തായ ചാണകത്തിന് വലിയ പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നു. കുവൈത്ത് അടുത്തിടെ 192 മെട്രിക് ടൺ ചാണകം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതോടെ ഈ വിപണിയിൽ പുത്തനുണർവ് ആണ് ഉണ്ടായിരിക്കുന്നത്. കുവൈറ്റിന്റെ ചുവടുപിടിച്ചു കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വരുന്നുണ്ട്. ഗൾഫ് നാടുകളിലെ കാർഷിക വിപ്ലവം ഗൾഫ് രാജ്യങ്ങൾ വൻതോതിൽ ചാണകം…

indian-economy-2025indian-economy-2025
| |

ഇന്ത്യ – 2024-ലെ നേട്ടങ്ങളും നഷ്ടങ്ങളും; 2025-പുതിയ പ്രതീക്ഷകൾ

2024, ഇന്ത്യാചരിത്രത്തിൽ ഒരു നാഴിക കല്ലായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. രാഷ്ട്രീയമായും സാമ്പത്തികമായും സാങ്കേതികമായും രാജ്യം നിരവധി ഉയർച്ച-താഴ്ചകൾ അഭിമുഖീകരിച്ചു. ജനാധിപത്യത്തിന്റെ ശക്തിയും ഫെഡറലിസത്തിന്റെ സാധ്യതകളും ഒന്നിച്ചപ്പോൾ, സമ്പൂർണ്ണ നവീകരണത്തിനായുള്ള നാഴികക്കല്ലുകൾ നാനാതുറകളിലും വിന്യസിക്കപ്പെട്ടു. എങ്കിൽത്തന്നെയും, 2024 ൽ ഉണ്ടായ ചില വെല്ലുവിളികൾ പല മേഖലകളിലും തിരിച്ചടികൾക്കും കാരണമായി. ഭരണഘടനയുടെ അന്തസത്തയായ ഫെഡറലിസവും, മതേതരത്വവും, ഭരണഘടനതന്നെയും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടതു രാഷ്ട്രത്തിന്റെ മറ്റെല്ലാ ഉയർച്ചകൾക്കും മുകളിൽ കരിനിഴൽ വീഴ്ത്തി കടന്നുപോയത് ഖേദകരമായി വിലയിരുത്താം. ഇവിടെ, 2024-ന്റെ…

ബീഫ് നിരോധനം അവകാശ ലംഘനം
|

ബീഫ് നിരോധനം അവകാശ ലംഘനം

ഗുവഹത്തി: അസം ഗവണ്‍മെന്റ് പൊതുസ്ഥലങ്ങളില്‍ ബീഫ് കഴിക്കുന്നത് നിരോധിച്ചുകൊണ്ട് അടുത്തയിടെ ഉത്തരവിറക്കിയതിനെതിരെ ക്രൈസ്തവ നേതാക്കള്‍ രംഗത്ത് . ഓരോ വ്യക്തിക്കും അവന്റെ ഇഷ്ടമനുസരിച്ച് ഭക്ഷിക്കുവാനുള്ള ഇന്ത്യൻ ഭരണ ഘടന നൽകുന്ന അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം തീരുമാനമെന്ന് അസമിലെ ഡിമ ഹസാവോയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് റവ. ഡി.സി. ഹായിയ ഡാര്‍ണേയി പറഞ്ഞു. ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നതിനുമുമ്പെ ജനങ്ങളുടെ താല്പര്യത്തെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. ഇവിടുത്തെ അനേകം ട്രൈബല്‍ കമ്മ്യൂണിറ്റികളുടെയും മുഖ്യആഹാരം ബീഫാണ്. മാത്രമല്ല, അത് എളുപ്പത്തില്‍…

woman in red and white floral dress
| |

ശൈശവ വിവാഹത്തിന് കടിഞ്ഞാണിട്ടുകൊണ്ട് ഇന്ത്യ

ശൈശവ വിവാഹം ഇന്ത്യയിൽ ഒരു പ്രധാന സാമൂഹിക പ്രശ്നമായി തുടരുന്നു. UNICEF-ന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏകദേശം 220 ദശലക്ഷം പ്രായപൂർത്തിയാകാത്ത ഭാര്യമാർ നിലവിലുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്. ശൈശവ വിവാഹം കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. പാവപ്പെട്ടി, വിദ്യാഭ്യാസത്തിന്റെ അഭാവം, സാമൂഹിക ആചാരങ്ങൾ തുടങ്ങിയവ ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു. ഇന്ത്യയിലെ നോർത്ത് ഈസ്റ്റിൽ മാത്രം നിയമാനുസൃതം അല്ലാത്ത ശിശു വിവാഹങ്ങൾ നടത്തിയതിന് 5000 പേരെയാണ്…