പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു
|

പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു

തിരുവനന്തപുരം: പാദപൂജ എന്ന പേരില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രിയും ബാലാവകാശ കമ്മീഷനും. കാസര്‍ക്കോട്ടെയും കണ്ണൂരിലെയും ആലപ്പുഴയിലെയും സ്‌കൂളുകളിലാണ് വിവാദ സംഭവം. പൊതുവിദ്യാഭ്യാസ ഡയക്ടറോട് സംഭവം പരിശോധിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. കേസെടുത്തെന്നും ബേക്കല്‍ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചെന്നും ബാലാവകാശ കമ്മീഷന്‍ അംഗം ബി മോഹന്‍ കുമാര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ കൂടുതല്‍ സ്‌കൂളുകളില്‍ സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് കാല്‍…

പിണറായിയെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ
|

പിണറായിയെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

ബിജെപിക്ക് ഒരു മുഖ്യമന്ത്രിയെക്കാൾ പ്രധാനം അവരുടെ സംസ്ഥാന ഓഫീസ് ‘വികസിത കേരള’ത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്- ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യാൻ കേരളത്തിലെത്തിയതായിരുന്നു മുതിർന്ന ബിജെപി നേതാവ്. കേരളത്തിൽ നിന്ന് ഒരു എംപി മാത്രമുള്ള ബിജെപിക്ക് നിലവിൽ നിയമസഭയിൽ സാന്നിധ്യമില്ല. തുടർച്ചയായ യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ അഴിമതിയിൽ മാത്രം ഏർപ്പെട്ടിരുന്നുവെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പോലുള്ള “ദേശവിരുദ്ധ ശക്തികൾക്ക്” കേരളം സുരക്ഷിത താവളമാക്കി…

യു.എസ് വിസ: നിരന്തര നിരീക്ഷണം
|

യു.എസ് വിസ: നിരന്തര നിരീക്ഷണം

ന്യൂഡൽഹി: വിസഅനുവദിച്ചതിനുശേഷവും പരിശോധന തുടരുമെന്നും നിയമങ്ങൾ ലംഘിച്ചാൽ അസാധുവാക്കൽ നടത്തുമെന്നും വിസ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്ന വ്യക്തികളുടെ വിസ റദ്ദാക്കപ്പെടുമെന്നും അവർ നാടുകടത്തൽ നേരിടേണ്ടിവരുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ എംബസി എടുത്തുപറഞ്ഞു വിസ നൽകിയതിനു ശേഷവും യുഎസ് വിസ പരിശോധന അവസാനിക്കുന്നില്ല. വിസ ഉടമകൾ എല്ലാ യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവരെ നിരന്തരം നിരീക്ഷിക്കുന്നു…

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു, നാല് മരണം
|

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു, നാല് മരണം

വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ സ്ഥിതി ചെയ്യുന്ന സീലംപൂരിൽ നാല് നില കെട്ടിടം തകർന്നുവീണ് അപകടം. ജനത മസ്ദൂർ കോളനിയിൽ വെള്ളിയാഴ്ച രാവിലെ 7:00 മണിയോടെ സംഭവം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും പത്ത് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. കെട്ടിടം പെട്ടെന്ന് തകർന്നുവീണതിനാൽ, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പോലീസിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ഇതുവരെ പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് പേരെ ജെപിസി ആശുപത്രിയിലേക്കും ഒരാളെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്കും മാറ്റി. ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്…

സ്കൂൾ സമയമാറ്റം; വിരട്ടിയാൽ വിലപ്പോവില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
|

സ്കൂൾ സമയമാറ്റം; വിരട്ടിയാൽ വിലപ്പോവില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്‌കൂള്‍ സമയമാറ്റത്തില്‍ സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ല. സ്‌കുളിലെ സമയം മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്, അവരുടെ ആവശ്യത്തിന് വേണ്ടി അവര്‍ സമയം ക്രമീകരിക്കുകയാണ്. നിലവില്‍ സ്‌കൂള്‍ സമയമാറ്റം സര്‍ക്കാറിന്റെ…

മുഖo മിനുക്കി ബി.ജെ.പി കേരള ഘടകം
|

മുഖo മിനുക്കി ബി.ജെ.പി കേരള ഘടകം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടക്കമുള്ള നിർണായക സംഭവവികാസങ്ങൾ വരാനിരിക്കെ ബിജെപിയുടെ കേരള ഘടകത്തിന് ഇനി പുതിയ മുഖം. ശോഭ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്ക് നിർണായക പദവി നൽകി കൊണ്ടാണ് അഴിച്ചുപണി. മാത്രമല്ല മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും മുൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ പക്ഷങ്ങളെ പൂർണമായി തഴഞ്ഞുകൊണ്ടാണ് സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നിരിക്കുന്നത്. കെ സുരേന്ദ്രൻ തന്നെ ഫേസ്‌ബുക്കിലൂടെ പട്ടിക പങ്കുവച്ചിട്ടുണ്ട്. പുതിയ ഭാരവാഹി പട്ടികയിൽ 10 വൈസ്‌ പ്രസിഡന്റുമാരും നാല്‌ ജനറൽ സെക്രട്ടറിമാരുമുണ്ട്. കൂടാതെ…

വിവാഹമേചനം; നയൻതാരയുടെ മറുപടി
|

വിവാഹമേചനം; നയൻതാരയുടെ മറുപടി

വിവാഹമോചനത്തെയും പ്രൊഫഷണൽ തിരഞ്ഞെടുപ്പുകളെയും കുറിച്ചുള്ള മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് മറുപടിയായി നടി നയൻതാര ഒരു രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രംഗത്ത് വന്നു. അടുത്തിടെ, താനും ഭർത്താവ് സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജാനി മാസ്റ്ററോടൊപ്പം അവരുടെ വരാനിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഇരുവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ വിഘ്‌നേഷ് ശിവനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നടി ഈ വിവാഹമോചന കിംവദന്തികൾക്ക് അന്ത്യം…

സാർക്ക് നെറ്റ് സിൻഡിക്കേറ്റ്; മലയാളി എഞ്ചിനീയറെ അറസ്റ്റ് ചെയ്തു
|

സാർക്ക് നെറ്റ് സിൻഡിക്കേറ്റ്; മലയാളി എഞ്ചിനീയറെ അറസ്റ്റ് ചെയ്തു

കെറ്റാമെലോൺ” എന്ന അപരനാമത്തിൽ രാജ്യത്തെ ഏറ്റവും വ്യാപകമായ ഡാർക്ക്നെറ്റ് മയക്കുമരുന്ന് സിൻഡിക്കേറ്റ് നടത്തിയിരുന്ന കേരളത്തിൽ നിന്നുള്ള 35 കാരനായ മെക്കാനിക്കൽ എഞ്ചിനീയറായ എഡിസൺ ബാബുവിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) അറസ്റ്റ് ചെയ്തു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ് ഇയാൾ. ‘കെറ്റാമെലോൺ’ എന്ന അപരനാമത്തിൽ രാജ്യത്തെ ഏറ്റവും വ്യാപകമായ ഡാർക്ക്നെറ്റ് മയക്കുമരുന്ന് സിൻഡിക്കേറ്റ് എഡിസൺ നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്നു. എൻ‌സി‌ബിയുടെ കണക്കനുസരിച്ച്, ‘കെറ്റാമെലോൺ’ ഇന്ത്യയിലെ ഏക ലെവൽ 4 ഡാർക്ക്നെറ്റ് വെണ്ടർ ആയിരുന്നു, കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ പ്രവർത്തിച്ച്…

നഷ്ടപരിഹാര തുക;വിലപേശി കപ്പൽ കമ്പനി, എത്ര നൽകുമെന്ന് അറിയിക്കണമെന്ന് കോടതി
|

നഷ്ടപരിഹാര തുക;വിലപേശി കപ്പൽ കമ്പനി, എത്ര നൽകുമെന്ന് അറിയിക്കണമെന്ന് കോടതി

കൊച്ചി∙ കേരള തീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ കൈകഴുകി കപ്പൽ കമ്പനി. നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക വളരെ കൂടുതലാണെന്നും ഇതു നൽകാനാവില്ലെന്നും കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു. കപ്പലിന്റെ ഉടമസ്ഥർ തങ്ങളല്ലെന്ന വാദവും കമ്പനി മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ കപ്പൽ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തർക്കമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാനും ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീം…

സർവ്വകലാശാലകളിൽ കാവിവൽക്കരണം: പ്രതിഷേധിച്ച് DYFI യും SFI യും
|

സർവ്വകലാശാലകളിൽ കാവിവൽക്കരണം: പ്രതിഷേധിച്ച് DYFI യും SFI യും

കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിച്ചുവെന്നാരോപിച്ച് ഇന്ന് സർവ്വകലാശാല ആസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധം ശക്തമായി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് പ്രധാന കവാടത്തിന് മുന്നിൽ തടഞ്ഞു. ബാരിക്കേഡിന് മുകളിലേക്ക് കയറിയ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. അതേസമയം ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുന്ന എസ് എഫ് ഐ  ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെതിരെ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട…