ന്യൂഡൽഹി∙ റെയിൽവേ ടിക്കറ്റ് നിരക്ക് നാളെ മുതൽ വർധിക്കും. എസി കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് വർധിക്കുക. വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധന ബാധകമാണ്.
ബ്രന്ദാവന് സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും. സീസൺ ടിക്കറ്റുകാർക്കും നിരക്കു വർധന ഉണ്ടാകില്ല. അഞ്ചര വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ റെയിൽവേ നിരക്ക് വർധിപ്പിക്കുന്നത്.
Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.
Spread the Newsജമ്മു കശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ മൂന്ന് ദിവസമായി സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്നും തുടരുന്നു. അഖാൽ വനങ്ങളിൽ രാത്രി മുഴുവൻ സ്ഫോടനങ്ങളും വെടിവയ്പ്പും ഉണ്ടായി. ഈ വർഷത്തെ ഏറ്റവും വലിയ സൈനിക ഓപ്പറേഷനായിരിക്കുമെന്ന് ഇന്ത്യൻ ആർമി വൃത്തങ്ങൾ പറഞ്ഞു. ഈ ഏറ്റുമുട്ടലിൽ, ഇതുവരെ മൂന്ന് ഭീകരരെ വധിച്ചുവെന്നും ഒരു സൈനികനും പരിക്കേറ്റുവെന്നും സൈന്യം അറിയിച്ചു. ഹൈടെക് നിരീക്ഷണ സംവിധാനങ്ങളും സ്പെഷ്യൽ പാരാ ഫോഴ്സ് ഉദ്യോഗസ്ഥരും ഈ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു. ജമ്മു…
Spread the Newsന്യൂഡല്‍ഹി: മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജന്, കരണ്‍ഥാപ്പർ എന്നിവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. അസം പൊലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി ഇരുവർക്കുമെതിരെ റജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീംകോടതി നടപടി. സിദ്ധാർത്ഥ് വരദരാജനും കരണ്‍ഥാപ്പറും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അസം പൊലീസ് സമന്‍സ് അയച്ചിരുന്നു. അറസ്റ്റ് തടഞ്ഞ കോടതി കേസ് സെപ്റ്റംബർ 15ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഇരുവർക്കും അറസ്റ്റിൽ നിന്ന് ഇടക്കാല ജാമ്യംനല്‍കിയത്. പത്രപ്രവർത്തകർക്ക്…
Spread the Newsകൊച്ചി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകളെ യുഡിഎഫ് പ്രതിനിധി സംഘം കണ്ടു. ജയിലില്‍ കഴിയുന്ന ഇവരെ സന്ദര്‍ശിക്കുന്നത് തടയാന്‍ ബിജെപി ഭരണകൂടം ശ്രമിച്ചിരുന്നു എന്ന് റോജി എം ജോണ്‍ എംഎല്‍എ പറയുന്നു. ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് കാണാന്‍ അനുമതി ലഭിച്ചത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമായ പീഡനം കന്യാസ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വന്നു എന്ന് എംഎല്‍എ വിശദീകരിച്ചു. മൂന്ന് പെണ്‍കുട്ടികളെ അവരുടെ വീട്ടുകാരുടെ സമ്മതത്തോടെ കൊണ്ടുവരാനാണ് കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ പോയത്….
Spread the Newsപാകിസ്താനെ പാഠം പഠിപ്പിക്കുവാൻ ഇന്ത്യൻ സൈന്യം ഭീകരവാദികളുടെ മടയിൽ ചെന്ന് പോരാടി. ഓപ്പറേഷന് സിന്ദൂറിനെ തുടർന്ന് പാകിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ ഗുരുക്കന്മാർക്ക് ഇന്ത്യൻ സായുധ സേന അവർക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറത്തുള്ള ശിക്ഷ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ദീപാവലിയോടെ അടുത്ത പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിത്യോപയോഗ…
Spread the News2024, ഇന്ത്യാചരിത്രത്തിൽ ഒരു നാഴിക കല്ലായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. രാഷ്ട്രീയമായും സാമ്പത്തികമായും സാങ്കേതികമായും രാജ്യം നിരവധി ഉയർച്ച-താഴ്ചകൾ അഭിമുഖീകരിച്ചു. ജനാധിപത്യത്തിന്റെ ശക്തിയും ഫെഡറലിസത്തിന്റെ സാധ്യതകളും ഒന്നിച്ചപ്പോൾ, സമ്പൂർണ്ണ നവീകരണത്തിനായുള്ള നാഴികക്കല്ലുകൾ നാനാതുറകളിലും വിന്യസിക്കപ്പെട്ടു. എങ്കിൽത്തന്നെയും, 2024 ൽ ഉണ്ടായ ചില വെല്ലുവിളികൾ പല മേഖലകളിലും തിരിച്ചടികൾക്കും കാരണമായി. ഭരണഘടനയുടെ അന്തസത്തയായ ഫെഡറലിസവും, മതേതരത്വവും, ഭരണഘടനതന്നെയും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടതു രാഷ്ട്രത്തിന്റെ മറ്റെല്ലാ ഉയർച്ചകൾക്കും മുകളിൽ കരിനിഴൽ വീഴ്ത്തി കടന്നുപോയത് ഖേദകരമായി വിലയിരുത്താം….
Spread the Newsഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിമാനങ്ങളിലെയും എഞ്ചിൻ ഇന്ധന സ്വിച്ചുകൾ നിർബന്ധമായും പരിശോധിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു .ജൂൺ 12 ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ടിനെത്തുടർന്നാണിത്. 2025 ജൂലൈ 21-നകം എഞ്ചിൻ ഇന്ധന സ്വിച്ചുകളുടെ പരിശോധന പൂർത്തിയാക്കാൻ എല്ലാ എയർലൈൻ ഓപ്പറേറ്റർമാരോടും ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്. ഡിസൈൻ അല്ലെങ്കിൽ നിർമ്മാണ സംസ്ഥാനം പുറപ്പെടുവിച്ച വായുസഞ്ചാര…