ന്യൂഡൽഹി∙ റെയിൽവേ ടിക്കറ്റ് നിരക്ക് നാളെ മുതൽ വർധിക്കും. എസി കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് വർധിക്കുക. വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധന ബാധകമാണ്.
ബ്രന്ദാവന് സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും. സീസൺ ടിക്കറ്റുകാർക്കും നിരക്കു വർധന ഉണ്ടാകില്ല. അഞ്ചര വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ റെയിൽവേ നിരക്ക് വർധിപ്പിക്കുന്നത്.
Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.
Spread the Newsകെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്. കെ.എസ്.ആർ.ടി.സി. പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ്…
Spread the Newsഅഹമ്മദാബാദിൽ AI-171 വിമാനാപകടത്തിൻ്റെ ഭീതി ഒഴിയും മുൻപ് ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പോയ എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഏകദേശം 900 അടി താഴ്ന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ജൂൺ 14 ന് പുലർച്ചെ 2.56 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 777 വിമാനം എഐ -187 സുരക്ഷിതമായി വിയന്നയിൽ ഇറങ്ങി. ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പറക്കലിന് ശേഷം വിമാനം പെട്ടെന്ന് ഉയരം…
Spread the Newsന്യൂഡൽഹി: ഇന്ത്യ-വിയറ്റ്നാം ഇടപെടലിൽ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് വിയറ്റ്നാമിന്റെ ധീരമായ പരിഷ്കാരങ്ങളെ പ്രശംസിക്കുകയും ഊർജ്ജം, ലോജിസ്റ്റിക്സ്, തുറമുഖങ്ങൾ, വ്യോമയാനം എന്നിവയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനുള്ള സാധ്യതകൾ ഉയർത്തിക്കാട്ടി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. തന്റെ എക്സ് പോസ്റ്റിലൂടെയാണ് നിർണായക കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങൾ അദാനി പങ്കുവച്ചത്. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി എച്ച്ഇ ടോ ലാമിനെ കണ്ടുമുട്ടിയത് ഒരു അംഗീകാരമായിരുന്നു എന്ന് അദാനി പോസ്റ്റിൽ പറയുന്നു. വിയറ്റ്നാമിനെ ഊർജ്ജം, ലോജിസ്റ്റിക്സ്,…
Spread the Newsശ്രീനഗർ: ജമ്മു കശ്മീരിൽ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ച് ഇന്ത്യൻ സൈന്യം. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ സുലെമാൻ ഷായാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ശ്രീനഗറിന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് NDTV റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ടിരിക്കുന്ന ഇന്നത്തെ ദൗത്യത്തിൽ അബു ഹംസ, യാസിർ എന്നീ രണ്ട് ഭീകരരെയും വധിച്ചു. കരസേന, സിആർപിഎഫ്,…
Spread the Newsസിഖ് മതവിശ്വാസികളുടെ ഏറ്റവും പുണ്യസ്ഥലമായ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലെ അധികാരികൾക്ക് ബോംബ് ഭീഷണി ലഭിച്ചതായി തിങ്കളാഴ്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ബോംബ് നിർവീര്യ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ദർബാർ സാഹിബ് എന്നും അറിയപ്പെടുന്ന സുവർണ്ണ ക്ഷേത്രത്തിലെ ലങ്കർ ഹാൾ (കമ്മ്യൂണിറ്റി കിച്ചൺ ഹാൾ) സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് സിഖുകാരുടെ പരമോന്നത മത ഭരണ സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പരാതി നൽകി. പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും മുതിർന്ന…
Spread the Newsജാതി സെൻസസ് നേരത്തെ നടത്താതിരുന്നത് തന്റെ തെറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച സമ്മതിക്കുകയും അത് ഇപ്പോൾ തിരുത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഒബിസി സമൂഹത്തിനായി സംഘടിപ്പിച്ച ‘ഭാഗിദാരി ന്യായ് സമ്മേളന’ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയിൽ അടുത്തിടെ നടത്തിയ ജാതി സെൻസസ് രാജ്യമെമ്പാടും ഒരു രാഷ്ട്രീയ ഭൂകമ്പത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ 21 വർഷത്തെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പരാമർശിക്കവേ, ഭൂമി ഏറ്റെടുക്കൽ ബിൽ, എംജിഎൻആർഇജിഎ, ഭക്ഷ്യ ബിൽ, ആദിവാസി…